കളമശേരിയിലെ പൊളിടെക്നിക്കിലെ പൂർവ്വ വിദ്യാർത്ഥിയാണ് എൻറെ അടുത്ത സുഹൃത്ത് ബെന്നി. പ്രീ-ഡിഗ്രി വരെ ഒന്നിച്ചു പഠിച്ചതാണ്. അക്കാലത്ത്
എളുപ്പത്തിൽ അറിയാനുള്ള ഒരു സംവിധാനം ഇപ്പോൾ നാട്ടിൽ ഇല്ല. അതുകൊണ്ട് തന്നെ വിദേശത്തെ മാറിവരുന്ന നിയമങ്ങളും ട്രെൻഡുകളും ഒക്കെ നമ്മുടെ കുട്ടികളെയും മാതാപിതാക്കളെയും ബാങ്ക്കാരേയും അറിയിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലോ നോർക്കയോ ഒക്കെ ഒരു വെബ്‌സൈറ്റ് തുടങ്ങണം - മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.
വിമാനങ്ങളും റെയിൽവേയും ഒക്കെ ഉണ്ടായതിന് ശേഷം ഇന്നുവരെ ആ സഞ്ചാരങ്ങൾ മിക്കവാറും നിറുത്തിവക്കുന്ന കാലം ഉണ്ടായിട്ടില്ല. ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണക്ക് മുൻപും കൊറോണക്ക് ശേഷവും എന്നിങ്ങനെ രണ്ടുകാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.